ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ – പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം. 147 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയുടെ മുൻനിര തകർന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 20/3 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. അഭിഷേക് ശർമയെ (5) ഫഹീം അഷ്റഫ് ഹാരിസ് റൗഫിൻ്റെ കൈകളിലെത്തിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (1) ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ അലി ആഗ ക്യാച്ചെടുത്ത് പുറത്താക്കി. ശുഭ്മാൻ ഗില്ലും പിന്നാലെ പുറത്തായി. തിലക് വർമയും സഞ്ജുവുമാണ് ഇന്ത്യൻ പ്രതീക്ഷകളുമായി ക്രീസിലുള്ളത്.
അപ്രതീക്ഷിതം! ഇന്ത്യൻ മുൻനിര തകർന്നു, 20/3, സ്വപ്നം നേടാൻ സഞ്ജുവും തിലകും
September 28, 2025 10:45 PM
More Stories from this section
തെക്കൻ ഇംഗ്ലണ്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി 20 പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം, കടുത്ത ഉഷ്ണതരംഗത്തിൽ ട്രാക്കുകൾ വളഞ്ഞുപോയെന്ന് സംശയം
ഇറാൻ്റെ വധഭീഷണി; വിശ്വസ്തരെ ‘ഇരയാക്കി’ ട്രംപിൻ്റെ അതീവരഹസ്യ രക്ഷപ്പെടൽ, ജീവൻ പണയംവെച്ച് എയർഫോഴ്സ് വണ്ണിൽ തുടർന്നത് മാർക്കോ റൂബിയോ
കടലിൽ 250 ദിവസങ്ങൾ; യുഎസ്എസ് എബ്രഹാം ലിങ്കണിൽ ആത്മഹത്യാ ശ്രമങ്ങളെന്ന് റിപ്പോർട്ട്; മിഡിൽ ഈസ്റ്റിലേക്ക് പുതിയ യുദ്ധക്കപ്പൽ അയക്കാൻ അമേരിക്ക
കെന്നഡി സെൻ്ററിൽ ട്രംപിൻ്റെ പേര് വീണ്ടുമെത്തുന്നു; കോടതി ഉത്തരവ് മറികടക്കാൻ ഭരണസമിതിയുടെ വോട്ടെടുപ്പ്










