ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധ സേന. വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അതിർത്തിയിൽ ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ് അറിയിച്ചു. പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വ്യോമാക്രമണം ഇസ്രയേൽ പ്രതിരോധ സേന ആരംഭിച്ചിരിക്കുന്നത്.
‘വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കും’; ലെബനനിൽ വ്യോമാക്രമണം ഇസ്രയേൽ തുടങ്ങി
September 19, 2024 10:36 PM
More Stories from this section
‘ചരിത്രം ശരിക്കും അറിയാത്തവരുണ്ട്, യുദ്ധത്തിന് കാരണം ആണവനയമല്ല’; ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കലാണ് യുഎസ് ലക്ഷ്യമെന്ന് ഐആർജിസി നേതാവ്
‘പച്ചക്കള്ളം പറയുന്നത് നിർത്ത്’, അതിരൂക്ഷമായ ഭാഷയിൽ അമേരിക്കൻ ട്രഷറി സെക്രട്ടറിയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ; എണ്ണ നീക്കത്തിൽ തർക്കം അതിരൂക്ഷം
നെതന്യാഹുവിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ഗുരുതര റിപ്പോർട്ട് പുറത്ത് വിട്ട് ഇസ്രായേലി മാധ്യമം; ‘ബോധപൂർവം സംഘർഷം കൂട്ടാൻ ശ്രമം’
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ ഉന്നത ബഹുമതി, ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ തിരിച്ചു, പുടിനുമായടക്കം കൂടിക്കാഴ്ചക്ക് സാധ്യത










