ചൈന കണ്ട ഏറ്റവും വലിയ അഴിമതി: കമ്മ്യൂണിസ്റ്റ് നേതാവിനെ തൂക്കിലേറ്റി

ബീജിങ്: അഴിമതിക്കേസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവിനെ വധശിക്ഷക്ക് വിധേയമാക്കി ചൈന. ഹോഹോട്ടിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകസമിതിയുടെ മുൻ സെക്രട്ടറി ലി ജിയാൻപിങ്ങിനെയാണ് തൂക്കിലേറ്റിയത്. ചൈനയിലെ ഏറ്റവും വലിയതെന്ന് രേഖപ്പെടുത്തിയ 421 ദശലക്ഷം ഡോളറിന്റെ അഴിമതിക്കേസിലാണ് നടപടി. 2022 സെപ്റ്റംബറിലാണ് കേസിൽ 64കാരനായ ജിയാൻപിങ്ങിനെതിരെ വധശിക്ഷ വിധിച്ചത്. ഓഗസ്റ്റിൽ ശിക്ഷ സുപ്രീം പീപ്ൾസ് കോടതി ശരിവെക്കുകയായിരുന്നു.

China executes official Li Jianping involved in country’s largest corruption case

More Stories from this section

family-dental
witywide